Posts

Showing posts from February, 2019
ആത്മഹത്യക്കുശേഷമവ ൾ ********************************************* പ്രാണയദേവനോ അതോ പരമബോറനോ... തിരിച്ചറിയാ ൻ ഒരു പഴുതുമില്ലായിരുന്നു നിന്റെ രണ്ടിനുമിടക്കൊരു സമദൂരപ്രഖ്യാപനത്തി ന്റെ സിദ്ധാന്തത്തിലേക്കുതന്നെയാണ് സകലകുഴപ്പങ്ങളും കരണംകുത്തി മറിഞ്ഞത്... ഇങ്ങനെ നീണ്ടുമല ർ ന്നു നിലത്തു കിടക്കുമ്പോളെനിക്കെല്ലാം കാണാം തീയ ൽ ച്ചെമപ്പുപോരെന്നെന്റെ കണ്ണിലേക്കെറിഞ്ഞ നീറ്റ ൽ കൊണ്ടിട്ടാകണം തീകൊളുത്തിയത് നിന്‍റെ ചെങ്കണ്ണിലൊരു തീത്തുള്ളി കത്തിപ്പടരുന്നത്... കാച്ചിയിട്ട ഉപ്പുപോരാത്ത പപ്പടത്തി ൽ നിന്നും മ ർ ദ്ദം പൊങ്ങിയ കനത്തപ്രഹരം കരളെ ന്റെ പൊള്ളിച്ചത് ദേ... നോക്ക് ഇപ്പോഴാ പരുത്തകൈവള്ളയി ൽ പാണ്ടുപോലെ... തലമറന്ന് ലഹരിയുണ്ടുവന്ന ഏതോകനത്ത രാത്രിവഴിയിലെ ലിപ്സ്റ്റിക് മുദ്രണം ഷ ർ ട്ടലക്കാത്ത എ ന്റെ കൈവിരലുകളുടെ അലസതക്കു ശിക്ഷയയി അന്നു നീ വളച്ചുപടപടാപൊട്ടിച്ചതു തന്നെയാകണം ഇപ്പോളാ ചങ്കി ലി ടിക്കുന്നത്... താലിക്കയറിനു വിലമാറ്റിയെടുത്ത പവ ൻ നിറവുകളും ലക്ഷത്തിട്ടൂരങ്ങളും തീറാക്കി
പാതയരികി ൽ ******************* വെയി ൽ വാട്ടത്തി ൽ പൊരിഞ്ഞ വയറുണക്കത്തി ൽ വിയ ർ ത്തൊലിച്ച ക്ഷോഭിച്ചവശയായ സന്ധ്യയെയയാ ൾ രാത്രിയുടെ ഇരു ൾ ത്തണുപ്പിലേക്ക് ചുരുട്ടിയിട്ടു. തേരട്ടയുടെ വക്രവൃത്തം തുളച്ചുനിവ ർ ത്താനിനി ഏതു വെട്ടം ?
ചിരി പൂത്ത് **************** വിരിയാ ൻ തിടുക്കം കൂട്ടിനി ൽ ക്കുന്ന മൊട്ടുപോലെ കണ്ടിട്ടാകണം പുലരിക്കുളിര് വന്നുപുണരേണ്ടത് കാറ്റ് വിര ൽ മുട്ടിച്ച് മെയ്തൊട്ട് കൂട്ടം കൂടേണ്ടത് മെല്ലെമെല്ലെ ഇളംവെയി ൽ പ്പൊടി തൂവിവിതറി പകലോ ൻ ചുംബിക്കേണ്ടത് അപ്പോളൊരു കാഴ്ചക്കാരിയായി കാഴ്ചക്കായി ഒരുങ്ങിനി ൽ ക്കണം ചിരിപ്പൂവായി.