പരുന്ത്
********
ഏതോ ഒരു കാളരാത്രിയി
പെട്ടെന്നുണന്ന നിലാവിന്റെ
കനത്ത പ്രഹരമേറ്റിട്ടാകണം
അവന്റെ സ്വപ്നത്തി
ആകാശം വളരാ തുടങ്ങിയത്
പിന്നയങ്ങോട്ട്
അവ
സ്വപ്നത്തൈക സ്വരുക്കൂട്ടി
അങ്ങോളമിങ്ങോളം നടീലും തുടങ്ങി

കൊടും മാരി വന്നു കുത്തിക്കീറി
വെള്ളപ്പുതപ്പു വീശിവന്ന മഞ്ഞിനെ
ഒറ്റക്കൈയ്യാ കോതിമാറ്റിയതിലേക്ക്
വേന വന്നു കൊമ്പുക കോത്തു

എങ്കിലും
അവന്റെ സ്വപ്നങ്ങ വളന്നേ വന്നു
കൈക്കമ്പുകളുടെ കരുത്തി
അവനൂട്ടിയ വാശിയുടെ പശിമയി
മണ്ണും വിണ്ണും വളന്നു പറക്കാനുള്ള
വിസ്താരങ്ങളിലേക്ക്
പെരുകിക്കുറുകിയ വഴികളി
ഇടക്കെങ്ങോ മടുപ്പു ശ്വസിച്ചത്
അവപോലുമറിയാതെ
മടക്കം നിഷേധിക്കപ്പെട്ട
പിവഴികളിലേക്ക്
നെടുവീപ്പുക കുതിക്കുന്നു...




Comments

Popular posts from this blog