കള്ള വരുമ്പോ
*******************************
വീട്ടുപടിക്ക
കറുത്ത കൂറ്റനിരുട്ടിനെ
കാവലിരുത്തണം
കരുതലില്ലായ്മയെന്നൊരു നാട്യം
ചുറ്റുവട്ടത്ത് പറന്നു നടക്കണം
മുറ്റത്തും പുറംതിണ്ണയിലും
വിജനതയുടെ വേഷമിട്ട്
പൊടിപടലങ്ങളും
കരിയിലകളും കലഹിക്കണം
തൊട്ടാ
തെന്നിയുടയുന്ന തുരുമ്പി
കുറ്റിയിട്ട കവാടങ്ങക്ക് താഴിടണം
പാപ്പില്ലാത്ത ഇടമെന്നു
മൗനസാന്ദ്രമായ മോഷണസ്വപ്നങ്ങളവനെ
ആനയിക്കണം
തീമേശയിലേക്ക്
നീണ്ടു വന്നേക്കാവുന്ന ആത്തിക്കണ്ണുകക്കായി
രുചികളപ്പം ലഹരി താളിച്ചു കരുതണം
ദാഹമാണ് കയറിവന്നതെങ്കി
ശീതപ്പെട്ടിയ്ക്കകം വണ്ണാഭം
നിരന്നിരിക്കണം കുപ്പിലഹരിക

മൗനത്തിന്റെ മാസ്മരഗന്ധമെറിഞ്ഞ്
ഇനിയവനെ മോഹാന്ധനാക്കണം
ദുരമൂത്തു വന്നേക്കാവുന്ന ത്വരകളിലേക്ക്
ചടുലം കനത്തകാവയ്പ്പുക
വിഘാതമിടണം
പെട്ടെന്ന് 
ച്ഛടാന്നൊരു ക്ഷണത്തില്‍ 
ദൃഢബാഹുക്കക്കകം
നെഞ്ചോടുചേത്ത്
അകലാനാകാവിധമവനെ
പൂണ്ടടക്കം ആലിംഗനത്തി
മുറുക്കണം



Comments

Popular posts from this blog