അവപ്പെയ്ത്ത്

അവളുടെ ശ്വാസത്തി നിന്നുമടർന്ന
പൊടിക്കാറ്റു തന്നെയാണ്
പടിയിറങ്ങും വഴിയോരത്തെ
ഇലഞ്ഞിമരത്തി
കയറുക്കൂടിയത്

അതുകൊണ്ടാണ്
പനംതത്തക
ഇലഞ്ഞിമരക്കൊമ്പി
ചില്ലക്കൂടൊരുക്കിയത്,
കേട്ടതെല്ലാമേറ്റുചൊല്ലി
തത്തകളവളുടെ
കളിത്തോഴരായത്!

അവളുടെ മിഴിയുപ്പി നിന്ന്
ഒരു തരിയൂന്നു ചാടിയിരിക്കാം
കടപ്പെരുക്കത്തിലിടക്കിടെ
ത്തലച്ച്
കദനത്തിരകളെയോക്കാപ്പുറത്ത്
കടലമ്മ അവളിലേക്ക്
പറഞ്ഞു വിടുന്നത്!
അവളുടെ കരക്കര
പക്കങ്ങളിടവിട്ട്
സുനാമിത്തിരകളി
ശ്വാസമടക്കുന്നതും
അതിനാ തന്നെ.

അവളി നിന്നും വാടിക്കൊഴിയുന്ന
ഹൃദയമിടിപ്പുക പലതും
മേഘങ്ങ
പെറുക്കിയെടുക്കുന്നുണ്ട്...
കദനഗഭം കൊണ്ട്
കവിഞ്ഞു കറുക്കുമ്പോ
നെഞ്ചിടിച്ചു പെയ്യുന്നത്
അവളെയാകമാനം നനക്കാനാണ്...
നോവുകളെന്നുമവളിലേക്ക്
മിന്നിയടിച്ച്
കുത്തനെ ചാറുന്നത്
അവളിടങ്ങളെ
പൊക്കിയൊഴുക്കാ തന്നെയാണ്.


Comments

Popular posts from this blog